Tuesday 27 November 2012

ശ്വേതയുടെ പ്രസവവും മഹിളമോര്ച്ചയും മറ്റും ......


ജീവിച്ച് അഭിനയിക്കുക എന്നത് ശ്വേതാ മേനോന്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചതിലൂടെ ശ്വേത വെള്ളിത്തിരയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു നടിയുടെ പ്രസവം സിനിമക്കായി ചിത്രീകരിക്കുന്നത്.  അത് ഒപ്പിയെടുക്കാന്‍ മുംബൈയിലെ ബന്‍സര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ മൂന്ന് ക്യാമറക്കണ്ണുകളും ഉണ്ടായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേത മറ്റാരും കാണിക്കാത്ത ധൈര്യംകാണിച്ചത്.അതും വേറിട്ട് വഴിയിലൂടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്. ജനിച്ച ഉടനെ അഭ്രലോകത്ത് അരങ്ങേറാനുള്ള അപൂര്‍വ്വ ഭാഗ്യവും ലഭിച്ചു ശ്വേതയുടെ കുഞ്ഞിന്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം ക്യാമറയിലാക്കിയതിന്റെ ക്രെഡിറ്റ് സിനിമാട്ടോഗ്രാഫര്‍ ജിബു ജേക്കബിനാണ്.
അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി കളിമണ്ണിലൂടെ പറയുന്നത്.
സ്ത്രീ അമ്മയാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും വേദനയും യഥാര്‍ത്ഥമായി ചിത്രീകരിക്കുകയായിരുന്നു ബ്ലസി. കുഞ്ഞു വളരുന്നതിനോടൊപ്പം ചിത്രം പുരോഗമിക്കും. മാത്യത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന പുതുതലമുറക്കായിട്ടാണ് ബ്ലസി ചിത്രം ഒരുക്കുന്നത്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ശ്വേത തന്റെ പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചത്.
ബിജുമോനോനാണ് കളിമണ്ണിലെ നായകന്‍.
മഹിള മോര്‍ച്ചയും ജി കാര്‍ത്തികേയനും ജി സുധാകരന്‍ MLA യും അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ വാടക ഗര്‍ഭ പാത്രത്തെ കുറിച്ച് ഒന്നും പ്രതികരിച്ചു കണ്ടില്ല .... ലോകത്തിന്റെ ഗര്ഭാപാത്രമായി ഇന്ത്യ മാറുന്ന കാഴച്ചയാണ് സമീപകാലത്ത് നാം കണ്ടുവരുന്നത്‌ .....നല്ല കാര്യം നമ്മുടെ കുറെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും ......

എന്തുന്നു ഭാരത സംസ്കാരമാണ് മഹിള മോര്‍ച്ച കൊട്ടി ഖോഷിക്കുന്നത് ...... ശ്വേതയുടെ പ്രസവം പുറം ലോകം കണ്ടാല്‍ പൊളിഞ്ഞു വീഴുമോ നിങ്ങളുടെ കപട സാധാചാരം .......

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ വരെ PORN സൈറ്റ് തെരഞ്ഞു നടക്കുന്നവരാണ് .......ലോകം വിരല്‍ തുമ്പില്‍ എത്തിയപ്പോള്‍ പ്രസവം മാത്രമല്ല ..... എങ്ങനെ പ്രസവം ഉണ്ടാകുന്നു  അതിന്റെ പിന്നിലെ കാരണം ..........എന്നുവരെ നമുക്ക് ഇന്റര്‍നെറ്റ്‌ ,യു ട്യൂബ്  മനസിലാക്കി തരുന്നു....

മഹിള മോര്‍ച്ചയുടെ രോഷം കൊല്ലലിനു പിന്നില്‍ ഇത്രേ ഓക്കേ കഷ്ട്ടപാടെ ഒള്ളു ഈ 10 മാസം പ്രസവത്തിനു പിന്നില്‍ എന്ന് പൊതു ലോകം മനസിലാക്കും എന്നത് കൊണ്ടാണെന്ന് തോന്നുന്നു ..... അതോടു കൂടി ''നിന്നെ ഞാന്‍ 10 മാസം വയട്ടിലിട്ടു നൊന്തു പ്രസവിച്ചതാണ് ''എന്ന കണക്കു പറച്ചില്‍ നടക്കില്ലല്ല്ലോ.... 

എന്തായാലും ബ്ലെസി പ്രതികരിക്കുന്നതുവരെയും എങ്കിലും നമുക്ക് കാത്തിരിക്കാം.... ആരെയും സിനിമ കാണുവാന്‍ നിര്‍ബന്ധിക്കുന്നില്ല ഇഷ്ട്ടമുന്ടെങ്കില്‍ പോയി കണ്ടാല്‍ പോരെ .....? അവരുടെ സംസ്കാരവും മണ്ണാന്‍കട്ടയും ............................

പ്രധാന ചര്‍ച്ചകളിലൂടെ .........ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യ സമൂഹം നാളിതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍ തകര്‍ത്തത്. സ്ത്രീസമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍  സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്. സിനിമയുടെ പ്രദര്‍ശനം മഹിളാ മോര്‍ച്ച തടയുമെന്നും ശ്വേതയുടെ രണ്ടാമത്തെ പ്രസവം പൂരപറമ്പില്‍ വെച്ച്  നടത്തുമായിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ .ബ്ലസിയുടെ സിനിമക്കായി ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിനെതിരെ  സ്പീക്കര്‍ ജി കാര്‍ത്തികേയെന്‍ ജി സുധാകരന്‍ MLA അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പൊതു വേദിയില്‍ രൂക്ഷമായി വിമര്ഷിച്ചിരുന്നു . ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല ആരും നല്‍കിയിട്ടില്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി  ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമ കാണും മുമ്പേ ശ്വേതയെ വിമര്‍ശിച്ച രാഷ്ട്രീയനേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഫെഫ്ക അഭിപ്രായപ്പെട്ടു. ......



Thursday 15 November 2012

മണ്ണും പെണ്ണും .......

മണ്ണിലും പെണ്ണിലും വിത്ത് ഇറക്കിയാല്‍ 
രണ്ടിലും ഫലസംപുഷ്ട്ടി ഉറപ്പ്...
പെണ്ണിന്റെ ആര്‍ത്തവ രക്തത്തെ തിളച്ചു മറയുന്ന 

ലാവയോടു ഉപമിക്കനവുമോ കവികളെ ..?!
അവളുടെ നിതംബ ചലനങ്ങളുടെ താളത്തിന്റെ

 ഉരസല്‍ ആണോ ഭൂകമ്പങ്ങള്‍ ...?
പെണ്ണിന്റെ കണ്ണിലെ കാമ തിരയിളക്കത്തിന്റെ 

അലകളാണോ കടലില്‍ സുനാമി ഉണ്ടാക്കുന്നത് ...?
അവളുടെ ആ നിറഞ്ഞ മാറ്  

(ഷോക്ക്‌ അബ്സോര്‍ബുകള്‍) ആണോ പര്‍വത നിരകള്‍ ..?
അവളുടെ ഇടതിങ്ങിയ കാര്കൂന്തലുകള്‍ വനങ്ങളാകും.....
കിണറുകളും കുളങ്ങളും അവളില്‍ വേണ്ടുവോളമുണ്ട് .....
പക്ഷെ അവ ഭൂമിയിലെ കിണറുകളെക്കാള്‍ ആഴം കൂടിയവയാണ് ......
മുക്കി
കൊല്ലുന്ന ചതുപ്പുകള്‍ ആണവ ......... .

Monday 12 November 2012

ശുക്ല വിപ്പ്ലവം Sperm revolution


അവളുടെ കണ്ണുകളില്‍ കാമത്തിന്റെ തിരയിളക്കം .....
കരഞ്ഞു കലങ്ങിയ ആ കണ്ണുകളില്‍ നിന്ന്
കാമത്തിന്റെ വിത്തുകള്‍ എറിയപെടട്ടെ....
ഫലഫുഷ്ട്ടിയായ നിന്റെ യോനിയില്‍
അത് വന്നു പതിക്കട്ടെ ......
എന്റെ ശുക്ലത്തിന്റെ ശക്തിയില്‍ നിനക്ക്
 XX, XY ക്രോമോസോമുകളില്‍ ഒന്ന് പിറക്കട്ടെ .....
നിന്റെ സമൃദ്ധമായ മുല കൊണ്ട് അവയെ തീറ്റി പോറ്റുക......
വളര്‍ന്നു വലുതായി അത്  XY  ആണെല് നിന്റെ
യോനിയില്‍ തന്നെ അവന്‍ വിദ്യാരംഭം കുറിക്കട്ടെ...
XX ആണെല് അവള്‍ക്കു ശുക്ലത്തിന്റെ ഗുരുപാടം ഞാനും പഠിപ്പിക്കാം ...
അങ്ങനെ നമുക്ക് ഈ സദാചാരത്തിന്റെ 
വേലികെട്ടുകള്‍ പൊളിച്ചു എറിയാം ....വരൂ ....
ഞങ്ങളോടൊപ്പം ശുക്ല വിപ്പ്ലവത്തില്‍ അണിചേരു.................................




Friday 9 November 2012

കേരളത്തെ ഇളക്കി മറിച്ച പെണ്‍ വാണിഭങ്ങളുടെ പിന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങള്‍ വായിക്കുക (http://nirangalkkuchayampooshumbol.blogspot.in/)

സൂര്യനെല്ലിയില്‍ നിന്ന് തുടങ്ങി വിതുരയും കോഴിക്കോടും കോതമംഗലംവും പന്തളവും മട്ടാഞ്ചേരി കടന്നു കിളിരൂര്‍ പൂവരണി കടന്നു പോകുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നു ? ദീര്‍ക്കകാല വിചാരനക്കൊടുവില്‍ ഒരു പ്രതി പോലും ഈ തെരുവുകളിലൂടെ കയ്യാമം വെച്ച് നടത്ത പെട്ടിട്ടില്ല ........


സൂര്യനെല്ലി കേസ്
പ്രണയം ചതികുഴിയായി തീര്‍ന്ന ഒരുവളുടെ കഥയായിരുന്നു സൂര്യനെല്ലിയിലെത് .....
കമ്പാനിയന്‍ ബസിലെകണ്ടക്ടര്‍ രാജു പ്രണയം നടിച്ചു പെണ്‍ കുട്ടിയെ ഉഷ എന്നാ സ്ത്രീക്ക് കോതമംഗലത്ത് വെച്ച് തന്ത്ര പൂര്‍വ്വം കൈമാറുകയായിരുന്നു .....
വണ്ടിയില്‍ വെച്ച് കണ്ട പരിചയമായിരുന്നു രാജുവിനോട് " അയാള്‍ക്ക് വീട്ടില്‍ വലിയ ബുദ്ധി മുട്ടാണ് ആകെ കൂടെ വലിയ വിഷമമാണ് പൈസ ചോദിക്കുമായിരുന്നു .. ഹോസ്റ്റല്‍ ഫീസ്‌ വരെ കൊടുത്തിട്ടുണ്ട് .

.
1996 ജനുവരി 16 നു ആയിരുന്നു... രണ്ടു ടിക്കറ്റ്‌ എടുത്തു ഒന്ന് കയ്യില്‍ തന്നു ... കോതമംഗലം എത്തി നോക്കിയപ്പോള്‍ ആളെ കാണാനില്ല ....
കോതമംഗലം ഇറങ്ങി തിരിച്ചു പോരാന്‍ പറ്റില്ല ....കോട്ടയം പോയാല്‍ മമ്മയുടെ വീട്ടിലിരങ്ങമെന്നു  വിചാരിച്ചു ... കോട്ടയം ബസില്‍ കയറി ... കോട്ടയം ഇറങ്ങുമ്പോള്‍ നല്ല പോലെ ഇരുട്ടായി ...പേടി തോന്നി ...അടിമാലി മുതല്‍ കോട്ടയം വരെ ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു ...പരിച്ചയഭാവത്തില്‍" ........"എന്നല്ലേ പേര്? അറിയാം ....രാജു എന്നെ വിളിക്കുന്ന പേരും പറഞ്ഞു .... ആ സ്ത്രീയുടെ പേര് ഉഷ എന്നായിരുന്നു .....
ഞങ്ങള്‍ കോട്ടയം ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു.. മമ്മയുടെ വീട് അറിയാമെന്നും കൊണ്ട് ചെന്നക്കമെന്നും അയാള്‍ പറഞ്ഞു .. എന്നെ അയാളെ ഏല്‍പ്പിച്ചു ഉഷ പോയി.... ധര്‍മ്മരാജന്‍ എന്നായിരുന്നു അയാളുടെ പേര് ....മുണ്ടക്കയം വണ്ടി പുലര്‍ച്ചെ ഉള്ളു എന്ന് പറഞ്ഞു  അയാള്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി.......കുറെ കഴിഞ്ഞു അയാള്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി ....തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ചു തിരിച്ചു .. കൊങ്ങക്ക്‌ പിടിച്ചു... പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് പറഞ്ഞു ...പപ്പയേം മമ്മയേം കൊല്ലുമെന്ന് പറഞ്ഞു അടികൊണ്ടു ഞാന്‍ തളര്‍ന്നു... അയാളെന്നെ നല്ലവണ്ണം ഉപദ്രവിച്ചു...പിന്നെ ഏറന്നകുളം കുമളി ഓക്കേ കൊണ്ട് പോയി ... വയ്ക്കകത്ത് ബലമായി വെള്ളപോടി തെക്കും അപ്പോള്‍ ഉറക്കം വരും .....എറണാകുളം, തേനി, കന്ന്യകുമാരി, തിരുവനന്തപുരം ഓക്കേ കണ്ട് പോയി .. കുമളിയില്‍ പല തവണ കൊണ്ട് പോയി ..... അവിടെയാണ് "ഭാജി" വന്നത് ..... കൊങ്ങക്ക്‌ പിടിച്ചു നോവിച്ചു ബലം പ്രയോഗിച്ചാണ് അയാളെന്നെ ഉപദ്രവിച്ചത് ...... ഈ ഭാജി ആരാണെന്നോ ?!


നമ്മുടെ M.P. P .J .കുര്യന്‍ ..............
പ്രതികളില്‍ ചിലരെ ഞാന്‍  കോടതിയില്‍ വെച്ച് തിരിച്ചറിഞ്ഞില്ല .. അവരൊക്കെ മുഖവും മീശയും ഓക്കേ മാറ്റിയാണ് വന്നത് ... എന്നെ ഉപദ്രവിച്ച ഭാജിയുടെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തില്ല ...തിരിച്ചറിയല്‍ പരേഡില്‍ ഭാജി പ്രതെക്ഷപെട്ടില്ല ... പിന്നീടു പേപ്പറില്‍ ഫോട്ടോ കണ്ടാണ്‌ തിരിച്ചറിഞ്ഞത് ...അന്നത്തെ പോലീസ്  തലപ്പതുണ്ടായിരുന്ന  


സിബി മാത്യൂസ്‌ അന്ന് തന്നെ പി ജെ കുരിയന് വേണ്ടി പറഞ്ഞു... ... ഭാജിയെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍  ...... കുരിയനെ വിചാരണ ചെയ്തില്ല ..... പീഡനം ആരോപിക്കപെട്ട കുര്യന് ഒരു പുല്ലും സംഭവിച്ചില്ല....
കാമവെറി പൂണ്ട .... അമ്മയെയും പെങ്ങളെയും മക്കളെയും  തിരിച്ചറിയാന്‍ കഴിയാത്ത രാഷ്രീയ നേതാക്കളുടെയും അവരുടെ മക്കളുടെയും സിനിമ നടന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മുകാതെ പിച്ചി കീറുന്ന ലേഖനങ്ങള്‍.........................
  



കടപ്പാട് ................
അന്ന്യയങ്ങള്‍  - ഗീത
ഫെബിയന്‍  ബുക്സ് പ്രസദ്ധികരണം ...............

എന്നും ഒരു പാത്രത്തില്‍  നിന്ന് തന്നെ കഞ്ഞി കുടിച്ച എന്താ കൊച്ചെ അതില് ഒരു രസമുള്ളെ .... മലയാളത്തിന്റെ ഹാസ്യ നടന്‍ ജഗതി ശ്രീ കുമാറിന്റെ വാക്കുകള്‍ ആണ് ഇവയെന്ന് വിതുര പെണ്‍കുട്ടി ....................
സുര്ര്യനെല്ലില് പ്രണയം ആണ് പെണ്‍കുട്ടിയെ ചാതിച്ചതെന്ക്കില്‍ ഇവിടെ ചതിച്ചത്  അയല്‍പക്കത്തെ ചേച്ചി ആണ് .............അജിത ബീഗത്തില്‍ നിന്ന് തുടങ്ങുന്ന കണ്ണികള്‍ അവസാനം സുഗുതകുമാരി യെ വരെ സംശയത്തിന്റെ നിഴലില്‍ എത്തിക്കുന്നു ....
കോതമംഗലം സംഭവം ജോലി വാഗ്ദാനം നല്‍കി എല്‍സി എന്നൊരു സ്ത്രീ പെണ്‍കുട്ടിയെ കാസെറ് കടയില്‍ കൊണ്ട് ചെന്ന്  നിര്‍ത്തുന്നത് മുതല്‍ ആരംഭിക്കുന്നു .....................അടുത്ത കാലത്ത്  റിപ്പോര്‍ട്ട്‌ ചെയ്യപെട്ട പീഡന കേസുകളില്‍  എന്ത് കൊണ്ട് കോതമംഗലം എല്ലായ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നു...... ? മദ്ധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍  സുന്ദരികള്‍ ഉള്ള സ്ഥലം കോതമംഗലം ആണത്രേ ..................!!!
ഐസ്ക്രീം കേസ്  റൌഫ് , കുഞ്ഞാലികുട്ടി ആരൊക്കെയാണ്  പ്രതികള്‍.... റജീന കൂടെ കൂടെ മൊഴി മാറ്റി തന്റെ തന്നെ വിശ്വാസം നശിപ്പിക്കുന്നു ... ആര്‍ക്കു വേണ്ടി ആണ് ....? കോതമംഗലം കേസ് ആയിട്ടു ഐസ്ക്രീം കേസ്  പ്രധാന പ്രതി ആരോപണ വിധേയനയിട്ടുണ്ട് ................ ശാരിയുടെയും അനഗയുടെയും കഥകള്‍ എല്ലാം നമുക്കറിയാം... ആരും ശിക്ഷിക്കപെട്ടില്ല ..................
ഇനിയും ഒരുപാടൊരുപാട് മൂടി വെക്കപെട്ട കഥകള്‍ പുറത്തു വരാനിരിക്കുന്നു .....................


(ആരെയും ബോധ പൂര്‍വ്വം കരി വാരിതെക്കുവാന്‍  ഞങ്ങള്‍ ശ്രമിക്കുന്നില്ല .. വരുന്ന തലമുറ എങ്ക്കിലും ഇത്തരം ചതി കുഴികളില്‍ പെട്ട് വഞ്ചിതിരവതിരിക്കട്ടെ ... തേഞ്ഞു മാഞ്ഞു പോയെന്നു കരുതുന്ന കേസ് കുത്തി പോക്കുകയല്ലവിടെ .....നമ്മുടെ അമ്മ പെങ്ങള്‍   മകള്‍  ഇവരൊക്കെ ഇന്നും ചതി കുഴികളുടെ വക്കിലാണ് വീഴാതെ സൂക്ഷിക്കട്ടെ.... )